ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം അര്‍ത്ഥവത്തായ തലത്തില്‍ കൊണ്ടുനടന്ന വ്യക്തിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. പ്രിയപ്പെട്ടവര്‍ ചതിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടി വന്ന കഥയാണ് അദ്ദേഹം ജയില്‍മോചിതനായ ശേഷം വെളിപ്പെടുത്തുന്നത്.